Monday, June 30, 2014

നിന്ടെ ഹ്യദയത്തില്‍ നിന്നുരുവായി തരളമാം ചൊടികളിലൂടുതിര്‍ന്ന ഒരുവാക്കു എന്നിലേകെത്താതെ, കാട്ടിന്‍ടെ ചിറകേറി മഴമേഖങ്ങളില്‍ രാപാര്‍ത്ത് എന്നിലേകെത്താതെ, ഇന്നും എന്‍ടെ തൊടികളില്‍ തുലാമഴ കൂലംകുത്തി പെയ്യുംബോള്‍ ഞാന്‍ കാതോര്‍കുന്നതും ആ വാക്കിനെയല്ലെ